BREAKING NEWS
National News

728x90

header-ad

468x60

header-ad

അങ്കമാലി- തൃശൂർ ദേശീയപാത 544ലെ ഗതാഗതക്കുരുക്ക് ഒരാഴ്ചയ്ക്കകം പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന് ഹൈക്കോടതി.

അങ്കമാലി- തൃശൂർ ദേശീയപാത 544ലെ ഗതാഗതക്കുരുക്ക് ഒരാഴ്ചയ്ക്കകം പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നു ഹൈക്കോടതിയുടെ അന്ത്യശാസനം.
ഹൈക്കോടതി ഇക്കാര്യം ദേശീയപാത അതോറിറ്റി അധികൃതർക്കും കരാറുകാർക്കും മുന്നറിയിപ്പു നൽകിയിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു..

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവു നിർത്തലാക്കുമെന്നാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ മുന്നറിയിപ്പ്.
.എന്നാൽ ഇതുവരെയും യാത്രാദുരിതത്തിനു പരിഹാരം കാണാൻ കഴിയാത്തത് അതീവ ഗൗരവത്തോടെയാണ് കോടതി വിലയിരുത്തിയത്.

 ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ, മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നീ സ്ഥലങ്ങളിലാണ് അടിപ്പാത നിർമാണം നടക്കുന്നത്.
« PREV
NEXT »

Facebook Comments APPID